ചിറക്കരയില്‍ കടുവ ഭീതി തുടര്‍ക്കഥ; എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നു

ചിറക്കരയില്‍ കടുവ ഭീതി തുടര്‍ക്കഥ; എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നു

മാനന്തവാടി: നഗരസഭയിലെ ചിറക്കരയും സമീപ പ്രദേശങ്ങളിലും കടുവ ഭീതി തുടര്‍ക്കഥയാകുന്നു. ഇതിനിടയില്‍ കടുവ പശുക്കിടാവിനെ കൊന്നു. ചിറക്കര അത്തിക്കാപറമ്പില്‍ എ.പി. അബ്ദുറഹ്മാന്റെ എട്ടു മാസം പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. തലപ്പുഴ ചിറക്കര അഞ്ചാം നമ്പര്‍ പാരിസണ്‍സ് എസ്‌റ്റേറ്റിലെ തേയിലത്തോട്ടത്തിനുള്ളിലെ വയലില്‍ കെട്ടിയിരുന്ന പശുക്കിടാവിനെയാണ് കടുവ ആക്രമിച്ചത്. കടുവ പശുക്കിടാവിനെ അഞ്ചുമീറ്റര്‍ ദൂരം വലിച്ച് കൊണ്ട്‌പോവുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ രണ്ടു തവണ ഈ പ്രദേശവാസികള്‍ കടുവയെ കണ്ടതായി വനം വകുപ്പിനെ വിവരമറിയിക്കുകയും വനപാലകര്‍ പ്രദേശത്ത് … Read more

കഞ്ചാവുമായി ഒരാൾ പിടിയിൽ

കഞ്ചാവുമായി ഒരാൾ പിടിയിൽ

മാനന്തവാടി : സർക്കിൾ ഇൻസ്പെക്ടർ പ്രജിത്.എയുടെ നേതൃത്വത്തിൽ ബാവലിയിലെ ചേകാടി ഭാഗത്ത് നടത്തിയ പരിശോധനയിൽ ബിഹാർ സ്വദേശിയായ മുകേഷ് കുമാറിനെ ( 24) 103 ഗ്രാം കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിൽ എടുത്തു കർണാടകത്തിലെ ബൈരകുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി മടങ്ങുന്ന വഴിയാണ് പ്രതിയെ എക്സൈസ് പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ചില്ലറ വിൽപനക്കായി കടത്തി കൊണ്ടുവന്ന കഞ്ചാവാണിത്. എക്സൈസ് പാർട്ടിയിൽ ഓഫിസർ ജോണി. കെ. ജിനോഷ് പി.ആർ. സിവിൽ എക്സൈസ് ഓഫിസർ അരുൺ കൃഷ്ണൻ എന്നിവർ … Read more

കാട്ടുകൊമ്പൻ വീണ്ടും കാട്ടിക്കുളത്ത്

കാട്ടുകൊമ്പൻ വീണ്ടും കാട്ടിക്കുളത്ത്

കാട്ടിക്കുളം: കാട്ടിക്കുളത്തിന്റെ പേടിസ്വപ്നമായ കാട്ടുകൊമ്പൻ കഴിഞ്ഞ രാത്രി വീണ്ടുമെത്തി. ടൗണിനടുത്തുള്ള താണിക്കുഴിയിൽ സത്യവ്രതൻ, നസീമ മൻസിലിൽ റുഖിയ എന്നിവരുടെ കാർഷിക വിളകൾ നശിപ്പിച്ചു. പുലർച്ചെ 2.45 നാണ് ആന എത്തിയത്. ടോർച്ചടിക്കുകയോ പടക്കം പൊട്ടിക്കുകയോ ചെയ്താൽ ആക്രമിക്കാൻ വരുന്ന സ്വഭാവക്കാരനായതിനാൽ ആരും ഭയന്ന് പുറത്തിറങ്ങില്ല. കഴിഞ്ഞ വർഷം വന്നുപോയതിന് ശേഷം കഴിഞ്ഞ രാത്രിയാണ് വീണ്ടുമെത്തിയത്. രണ്ടോ മൂന്നാ ദിവസത്തിൽ കൂടുതൽ ഈ കാട്ടാന ഒരേ പ്രദേശത്ത് വരില്ല എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വർഷം വിവരമറിഞ്ഞ് എത്തിയ വനം … Read more

മാവോവാദി ആക്രമണം;പൊലീസ് ശക്തമായ നടപടി സ്വീകരിച്ചതായി എ.ഡി.ജി.പി

മാവോവാദി ആക്രമണം;പൊലീസ് ശക്തമായ നടപടി സ്വീകരിച്ചതായി എ.ഡി.ജി.പി

മാനന്തവാടി: മാവോവാദി ആക്രമണമുണ്ടായ തലപ്പുഴ കമ്പമലയിൽ എ.ഡി.ജി.പി എം.ആർ. അജിത്‌കുമാർ സ്ഥിതിഗതികൾ വിലയിരുത്തി. ശനിയാഴ്ച 12.45ന് തലപ്പുഴ സ്റ്റേഷനിലെത്തിയതിനു ശേഷമാണ് കമ്പമലയിലേക്ക് പോയത്. 1.15ന് കമ്പമലയിലെത്തി എ.ഡി.ജി.പി ഓഫിസിൽ അരമണിക്കൂറോളം ചെലവഴിച്ചു. മാവോവാദികൾ നാശം വരുത്തിയ വനം വികസന കോർപറേഷൻ മാനന്തവാടി ഡിവിഷനൽ മാനേജറുടെ ഓഫിസിലേക്കാണ് എ.ഡി.ജി.പി ആദ്യം പോയത്. തുടർന്ന് തൊഴിലാളികളുമായി സംസാരിച്ചു. കഴിഞ്ഞ ദിവസം മാവോവാദികൾ കാമറ തകർത്ത സ്ഥലവും എ.ഡി.ജി.പി സന്ദർശിച്ചു. തൊഴിലാളികളുമായി സംസാരിച്ചതായും മാവോവാദി സാന്നിധ്യവുമായി ബന്ധപ്പെട്ട് പൊലീസ് ശക്തമായ നടപടി … Read more

ഷോറൂമിൽ സർവീസിന് കൊടുത്ത സ്‌കൂട്ടർ മോഷ്ടിച്ച യുവാവ് പിടിയിൽ

ഷോറൂമിൽ സർവീസിന് കൊടുത്ത സ്‌കൂട്ടർ മോഷ്ടിച്ച യുവാവ് പിടിയിൽ

മാനന്തവാടി: ഷോറൂമിൽ സർവീസിന് കൊടുത്ത സ്‌കൂട്ടർ മോഷ്ടിച്ച യുവാവിനെ പിടികൂടി. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി മേലേപുൽപറമ്പ് വീട്ടിൽ അബ്ദുൽ റാസിം(24)നെയാണ് മാനന്തവാടി എസ്.എച്ച്.ഒ അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ എസ്.ഐ സോബിനും സംഘവും അറസ്റ്റ് ചെയ്തത്. പായോട് ടി.വി.എസ് ഷോറൂമിൽ സർവീസിന് കൊടുത്ത മാനന്തവാടി സ്വദേശിയുടെ ടി.വി.എസ് എന്റോർക്ക് സ്കൂട്ടറാണ് പ്രതി മോഷ്ടിച്ചത്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സെബാസ്റ്റ്യൻ, മനീഷ്, സിവിൽ പൊലീസ് ഓഫീസർ അനീഷ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

മാനന്തവാടി: നഗരസഭ വൈസ്‌ ചെയർമാനെതിരെ അവിശ്വാസത്തിന്‌ എൽ.ഡി.എഫ്‌ നോട്ടീസ്‌

മാനന്തവാടി: നഗരസഭ വൈസ്‌ ചെയർമാനെതിരെ അവിശ്വാസത്തിന്‌ എൽ.ഡി.എഫ്‌ നോട്ടീസ്‌

മാനന്തവാടി: നഗരസഭ വൈസ്‌ ചെയർമാനെതിരെ അവിശ്വാസത്തിന്‌ നോട്ടീസ്‌ നൽകി എൽ.ഡി.എഫ്‌. വൈസ്‌ ചെയർമാൻ ജേക്കബ്‌ സെബാസ്‌റ്റ്യനെതിരെ എൽ.ഡി.എഫിലെ 16 കൗൺസിലർമാർ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ്‌ തദ്ദേശവകുപ്പ്‌ ജോയിന്റ്‌ ഡയറക്ടർക്ക്‌ നൽകി. നഗരസഭയിൽ വൈസ്‌ ചെയർമാന്റെ പ്രവർത്തനങ്ങൾ സ്വജനപക്ഷപാതിത്വത്തോടെയുള്ളതും അഴിമതികൾ നിറഞ്ഞതുമാണെന്നും നോട്ടീസിൽ പറഞ്ഞിട്ടുണ്ട്‌. നഗരസഭക്ക്‌ കീഴിൽ പയമ്പള്ളിയിലുള്ള ഹെൽത്ത്‌ ആൻഡ്‌ വെൽനെസ്‌ സെന്ററിൽ നഗരസഭ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി മകന്‌ ഡോക്ടറായി നിയമനം നൽകി. ഇത്‌ സത്യപ്രതിജ്ഞ ലംഘനമാണ്‌. 2022-23 വർഷത്തെ വാർഷിക പദ്ധതിയിൽ വിദ്യാർഥിനികൾക്ക്‌ … Read more

മാനന്തവാടി-തലപ്പുഴ ബോയ്സ് ടൗൺ റോഡ് തകർന്നു ; ദുരിതമായി യാത്ര

മാനന്തവാടി-തലപ്പുഴ ബോയ്സ് ടൗൺ റോഡ് തകർന്നു ; ദുരിതമായി യാത്ര

മാനന്തവാടി: മലയോര ഹൈവേ നിർമാണം വേഗത കുറഞ്ഞതോടെ മാനന്തവാടി തലപ്പുഴ ബോയ്സ് ടൗണിലൂടെയുള്ള യാത്ര ദുരിതമായി. റോഡിൽ പരക്കേ ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. മഴ തുടങ്ങിയതോടെ കുഴികളിൽ വെള്ളംനിറഞ്ഞ് വാഹനങ്ങൾ കടന്നുപോകുമ്പോൾ ചളി തെറിക്കുന്നത് പതിവാണ്. ഇതുമൂലം കാൽനടയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഗാന്ധിപാർക്ക് മുതൽ കണിയാരം വരെയാണ് കൂടുതലായും കുഴികളുള്ളത്. തലശ്ശേരി, കണ്ണൂർ ഭാഗങ്ങളിലേക്ക് നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്. മലയോര ഹൈവേയുടെ നിർമാണ പ്രവൃത്തി പൂർത്തീകരിക്കാൻ ഏഴു മാസമേ ബാക്കിയുള്ളൂ. ഇതുവരെ ഇരുപത്തിയഞ്ച് … Read more

വയനാട് മെഡിക്കൽ കോളജിൽ ഹൃദ്രോഗ വിഭാഗം തുടങ്ങി

വയനാട് മെഡിക്കൽ കോളജിൽ ഹൃദ്രോഗ വിഭാഗം തുടങ്ങി

മാനന്തവാടി:  വയനാട് മെഡിക്കൽ കോളജിൽ ഹൃദ്രോഗ വിഭാഗം ഒ.പി പ്രവർത്തനം തുടങ്ങി. ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും ഒ.പി. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നുള്ള രണ്ട് സീനിയർ ഡോക്ടർമാരുടെ സേവനമാണ് ലഭിക്കുക. വയനാട്ടിൽ സർക്കാർ ആശുപത്രികളിൽ ആദ്യമായിട്ടാണ് ഹൃദ്രോഗ ചികിത്സ സൗകര്യം ലഭിക്കുന്നത്. രോഗികൾ നേരിട്ട് ഒ.പിയിൽ എത്തിയാൽ ചികിത്സ ലഭിക്കില്ല. ഡോക്ടറുടെ റഫറൽ രേഖ ഉണ്ടെങ്കിലാണ് സേവനം ലഭിക്കുക. അതേസമയം, രോഗനിർണയം നടന്നാൽ കിടത്തി ചികിത്സയടക്കമുള്ള സേവനങ്ങൾക്ക് രോഗിയെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ടി വരും. ഏറെ … Read more