പണി പൂർത്തിയായിട്ടും മേപ്പാടി പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രം വിശ്രമത്തിൽ

പണി പൂർത്തിയായിട്ടും സർക്കാർ വിശ്രമകേന്ദ്രം വിശ്രമത്തിൽ

ഉദ്ഘാടനം കാത്തിരിക്കുന്ന മേപ്പാടി പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രം മേപ്പാടി: നവീകരണ പ്രവൃത്തി ഏതാണ്ട് പൂർത്തിയായിട്ടും മേപ്പാടി പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രം വിശ്രമത്തിൽ. കേന്ദ്രത്തിന്‍റെ ഉദ്ഘാടനം എന്നു നടക്കുമെന്നറിയാതെ ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് നിർമിക്കപ്പെട്ടതും ചരിത്ര പ്രാധാന്യമുള്ളതുമാണ് മേപ്പാടി ഗവ. വിശ്രമകേന്ദ്രം. രണ്ടു കോടി 65 ലക്ഷം രൂപ വകയിരുത്തി 10 മുറികളുള്ള പുതിയ ഇരുനില കെട്ടിടവും മൂന്നു മുറികളുള്ള പഴയ കെട്ടിടത്തിന്‍റെ നവീകരണവുമാണ് ഇപ്പോൾ നടത്തിയത്. ഫർണിച്ചർ ജോലികളും വെള്ളമെത്തിക്കുന്ന ജോലിയും മാത്രമേ ഇനി … Read more

പോത്തുകച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപന; എം.ഡി.എം.എയും സിറിഞ്ചുകളും പിടികൂടി

പോത്തുകച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപന; എം.ഡി.എം.എയും സിറിഞ്ചുകളും പിടികൂടി

കൽപറ്റ: പോത്തുകച്ചവടത്തിന്റെ മറവിൽ ലഹരി വസ്തുക്കൾ വിൽപന നടത്തിയയാൾ പിടിയിൽ. മുട്ടിൽ ചെറമൂല വയലിലെ ചൊക്ലിയിൽ അബൂബക്കറിന്റെ വീട്ടിൽനിന്നാണ് എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കളും സിറിഞ്ചുകളും പിടികൂടിയത്. കൽപറ്റ സി.ഐ എ.യു. ജയപ്രകാശ്, എക്സൈസ് സി.ഐ ടി. ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എ.ആർ ക്യാമ്പിലെ ഡോഗ് സ്ക്വാഡും തെരച്ചിലിൽ പങ്കെടുത്തു. വീട്ടിൽ ലഹരിമരുന്ന് സൂക്ഷിച്ച് വിൽപന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

പനമരത്തും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വൻ നാശം

മഴ പനമരത്ത് വൻ നാശം; ഗതാഗത തടസ്സം

കനത്ത മഴയിൽ പനമരം ചെങ്ങാടക്കടവിലെ വീടിന് മുകളിൽ കവുങ്ങ് പൊട്ടിവീണപ്പോൾ പനമരം: പനമരത്തും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വൻ നാശം. മരം കടപുഴകി ഗതാഗത തടസ്സമുണ്ടായി. വൈദ്യുതിയും മുടങ്ങിയതോടെ നാലു മണിക്കൂർ ജനജീവിതം സ്തംഭിച്ചു. ചെങ്ങാടക്കടവിലെയും പരിസരങ്ങളിലെയും വീടുകൾക്ക് മുകളിലും മരം വീണു. വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. ഞായറാഴ്ച വൈകീട്ട് 6.30ന് ആരംഭിച്ച ശക്തമായ മഴ രാത്രി പത്തര വരെ തുടർന്നു. കാറ്റിനെ തുടർന്ന് പനമരം പാലം അപ്രോച് റോഡ് സൈഡിൽ … Read more

വയനാട് മെഡിക്കൽ കോളജ്; ആദ്യ എം.ബി.ബി.എസ് ബാച്ച് പ്രവേശനോത്സവം ആഘോഷമായി

വയനാട് മെഡിക്കൽ കോളജ്; ആദ്യ എം.ബി.ബി.എസ് ബാച്ച് പ്രവേശനോത്സവം ആഘോഷമായി

മന്ത്രിമാരായ വീണാ ജോർജ്, ഒ.ആർ. കേളു, ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ തുടങ്ങിയവർ വയനാട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് ബാച്ചിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കൊപ്പം മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിലെ ആദ്യ എം.ബി.ബി.എസ് ബാച്ച് വിദ്യാർഥികളുടെ പ്രവേശനോത്സവം നാടിന്‍റെ ആഘോഷമായി. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി-അമ്പുകുത്തിയിൽ 28 ഏക്കറിൽ എല്ലാ സൗകര്യങ്ങളോടെയുമുള്ള മെഡിക്കൽ കോളജ് കാമ്പസ് ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസത്തിനായി സംസ്ഥാനത്തുതന്നെ സൗകര്യങ്ങളൊരുക്കുകയെന്നത് സർക്കാറിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണ്. എല്ലാ ജില്ലകളിലും സർക്കാർ … Read more

നടവയലിലും വീട്ടിമൂലയിലും കാട്ടാനയുടെ പരാക്രമം

നടവയലിലും വീട്ടിമൂലയിലും കാട്ടാനയുടെ പരാക്രമം

പനമരം: നടവയലിൽ നാലു മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനയുടെ വിളയാട്ടം. കഴിഞ്ഞദിവസം രാത്രി ഇറങ്ങിയ കാട്ടാന ജനവാസ മേഖലയിലെത്തി കൃഷി നശിപ്പിച്ചു. വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള ക്രാഷ് ഗാർഡ് വേലിയുടെ പണികൾ മന്ദഗതിയിലായതാണ് ആനകളിറങ്ങാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ രാത്രി ഒരു മണിയോടെ ഇറങ്ങിയ കാട്ടാന വെളുത്തേടത്തുപറമ്പിൽ ചിന്നമ്മ, ജിമ്മി, ടോമി, വടക്കാഞ്ചേരി ജോസ് മാത്യു, തോമസ്, കണ്ടെത്ത് ജോയി എന്നിവരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്. കൃഷികൾ നശിപ്പിച്ച ശേഷം കണ്ടെത്ത് ജോയിയുടെ കൃഷിയിടത്തിൽ നിലയുറപ്പിച്ച കാട്ടാനയെ … Read more

തൊണ്ടയിൽ കുരുങ്ങിയ എല്ലിൻ കഷണം പുറത്തെടുത്ത നസീറയെ തേടിയെത്തി തെരുവുനായ്

തൊണ്ടയിൽ കുരുങ്ങിയ എല്ലിൻ കഷണം പുറത്തെടുത്ത  നസീറയെ തേടിയെത്തി തെരുവുനായ്

1. നായുടെ തൊണ്ടയിൽ കുരുങ്ങിയ എല്ലിൻ കഷണം നസീറ പുറത്തെടുക്കുന്നു  2. തന്നെ തിരഞ്ഞെത്തിയ നായ്ക്ക് നസീറ ഭക്ഷണം കൊടുക്കുന്നു കൽപറ്റ: തൊഴിലുറപ്പ് തൊഴിലാളിയായ വയനാട് പിണങ്ങോട് ലക്ഷംവീട് കോളനിയിലെ ഒടുങ്ങാട് നസീറയുടെ അനൽപമായ ജീവകാരുണ്യത്തിന്റെ കഥയാണിത്. … ഒപ്പം തന്റെ ജീവൻ രക്ഷിച്ച വീട്ടമ്മയെ സ്നേഹംകൊണ്ട് പൊതിയുന്ന നായുടെയും. ശനിയാഴ്ച വീട്ടിലെ ജോലിക്കിടയിലാണ് നസീറ വല്ലാത്തൊരു ശബ്ദം കേട്ടത്. പുറത്തിറങ്ങി നോക്കിയപ്പോൾ മെലിഞ്ഞ തെരുവുനായ് ദയനീയ ശബ്ദമുണ്ടാക്കി പടികൾ കയറുന്നു. ഇടക്കിടെ മുഖം താഴെ ഉരക്കുന്നു. … Read more

വയനാട് മെഡിക്കൽ കോളജ്, മനുഷ്യാവകാശ കമീഷൻ ഇടപെടുന്നു

വയനാട് മെഡിക്കൽ കോളജ്, മനുഷ്യാവകാശ കമീഷൻ ഇടപെടുന്നു

കൽപറ്റ: വയനാട് മെഡിക്കൽ കോളജിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ മനുഷ്യാവകാശ കമീഷൻ ഇടപെടുന്നു. പരാതികൾ പരിശോധിച്ച് പ്രിൻസിപ്പൽ ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മെഡിക്കൽ കോളജിലെ ശിശുരോഗ വിഭാഗം ഐ.സി.യു അടഞ്ഞുകിടന്നിട്ട് ഒരു മാസമായി. ശീതീകരണ സംവിധാനത്തിലെ തകരാറാണ് കാരണം. അടിയന്തര ചികിത്സ ആവശ്യമുള്ള കുട്ടികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ്. സുൽത്താൻ ബത്തേരിയിൽ അടുത്തമാസം നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമീഷൻ സ്വമേധയാ … Read more

വീട്ടുവളപ്പിൽ കഞ്ചാവുവളർത്തൽ; ചെറുമകനും മുത്തശ്ശിക്കും തടവും പിഴയും

വീട്ടുവളപ്പിൽ കഞ്ചാവുവളർത്തൽ; ചെറുമകനും മുത്തശ്ശിക്കും തടവും പിഴയും

മാനന്തവാടി: വീട്ടുവളപ്പിൽ കഞ്ചാവു നട്ടുവളർത്തിയ കേസിൽ ചെറുമകനും മുത്തശ്ശിക്കും കഠിന തടവും പിഴയും. മാനന്തവാടി കല്ലുമൊട്ടംകുന്ന് പുത്തൻപുരയ്ക്കൽ വീട്ടിൽ ഷോൺ ബാബു (27), മുത്തശ്ശി പുത്തൻപുരയ്ക്കൽ ടി.പി. ത്രേസ്യാമ്മ (76) എന്നിവരെയാണ് കൽപറ്റ അഡ്ഹോക്ക് – 11 (എൻ.ഡി.പി.എസ്. സ്പെഷൽ കോടതി) ജഡ്‌ജി വി. അനസ് ശിക്ഷിച്ചത്. 2017 ആഗസ്റ്റ് ഏഴിനായിരുന്നു കേസിനാസ്പദ സംഭവം. ഷോൺ ബാബുവിന് മൂന്നുവർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ നാലു മാസം തടവ് അനുഭവിക്കണം. ത്രേസ്യാമ്മയെ … Read more