വയനാടിന്റെ നൊമ്പരമായ ശ്രുതിക്ക് സർക്കാർ ജോലി; ഉത്തരവ് ഇറങ്ങി

വയനാടിന്റെ നൊമ്പരമായ ശ്രുതിക്ക് സർക്കാർ ജോലി; ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട എസ്. ശ്രുതിക്ക് ആശ്വാസമായി സർക്കാർ ജോലി. റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്തികയിൽ നിയമനം നൽകാനാണ് ഉത്തരവിറക്കിയത്. ജില്ലയിൽ തസ്തിക ഒഴിവുള്ളതായും പ്രസ്തുത തസ്തികയിേലക്ക് ശ്രുതിക്ക് യോഗ്യതയുള്ളതായും വയനാട് ജില്ലാ കലക്ടർ റിപ്പോർട്ട് ചെയ്തിരുന്നു. നിയമനം അന്തിമമായിരിക്കുമെന്നും നിയമനമാറ്റം അനുവദിക്കുന്നതല്ലെന്നും ഉത്തരവിൽ പറഞ്ഞു. നേരിട്ടുള്ള നിയമനത്തിന് പാലിക്കേണ്ട സ്വഭാവ പരിശോധനയും മറ്റ് നടപടിക്രമങ്ങളും കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവിസ് റൂൾസിന്റെ വ്യവസ്ഥകളും ഈ നിയമനത്തിനും … Read more

കാറിൽ കടത്തുകയായിരുന്ന തിരകളും ആയുധങ്ങളുമായി മൂന്നുപേർ പിടിയിൽ

കാറിൽ കടത്തുകയായിരുന്ന തിരകളും ആയുധങ്ങളുമായി മൂന്നുപേർ പിടിയിൽ

സുൽത്താൻ ബത്തേരി: നിയമവിരുദ്ധമായി കാറിൽ കടത്തുകയായിരുന്ന മാരകായുധങ്ങളും തിരകളുമായി മൂന്നുപേർ പിടിയിൽ. കൽപറ്റ ചൊക്ലി വീട്ടിൽ സെയ്‌ദ് (41), മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശികളായ ചാലോടിയിൽ വീട്ടിൽ അജ്മൽ അനീഷ് എന്ന അജു (20), പള്ളിയാൽ വീട്ടിൽ പി. നസീഫ് (26) എന്ന ബാബുമോൻ എന്നിവരെയാണ് തെരഞ്ഞെടുപ്പ് സ്പെഷൽ ഫ്ലയിങ് സ്ക്വാഡ് പിടികൂടിയത്. ബത്തേരി ചുങ്കം ജങ്ഷനിൽ വാഹന പരിശോധന നടത്തുമ്പോഴാണ് കെ.എൽ 55 വൈ. 8409 നമ്പർ മാരുതി ആൾട്ടോ കാറിന്റെ ഡിക്കിയിൽ രേഖകളില്ലാതെ അനധികൃതമായി … Read more

നാമനിർദേശ പത്രിക:രാഹുലിനു പിന്നാലെ പ്രിയങ്കക്കും നോട്ടറിയായി വയനാട്ടുകാരൻ

നാമനിർദേശ പത്രിക:രാഹുലിനു പിന്നാലെ പ്രിയങ്കക്കും നോട്ടറിയായി വയനാട്ടുകാരൻ

കൽപറ്റ: ലോക്സഭ ഉപതെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ നോമിനേഷൻ സമർപ്പിക്കുന്നതിൽ നോട്ടറി പബ്ലിക്കായത് വയനാട് സ്വദേശി. നേരത്തേ രണ്ടുതവണയും രാഹുൽ ഗാന്ധിയുടെ നോട്ടറിയായിരുന്ന അഡ്വ. എം.സി.എം മുഹമ്മദ് ജമാലാണ് ഇത്തവണ പ്രിയങ്കയുടെയും നോമിനേഷൻ സമർപ്പിക്കുന്നതിൽ നോട്ടറിയായത്. പ്രിയങ്ക ഗാന്ധിക്ക് വേണ്ടി നാമനിർദേശപത്രിക തയാറാക്കിയത് പ്രമുഖ അഭിഭാഷകനായ അഡ്വ. എം. ഷഹീർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. പത്രിക നൽകുന്നതിനോടനുബന്ധിച്ചുള്ള സത്യവാങ്മൂലത്തിൽ പ്രിയങ്ക ഗാന്ധി നോട്ടറിക്ക് മുന്നിൽ ഒപ്പിടുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ രാഹുൽഗാന്ധിക്ക് വേണ്ടി നാമനിർദേശ പത്രിക തയാറാക്കിയതും … Read more

‘വയനാടിന് ഇനി രണ്ട് എം.പിമാർ; പ്രിയങ്കയെ ഞാൻ നിങ്ങളെ ഏൽപിക്കുകയാണ്’

‘വയനാടിന് ഇനി രണ്ട് എം.പിമാർ; പ്രിയങ്കയെ ഞാൻ നിങ്ങളെ ഏൽപിക്കുകയാണ്’

കൽപറ്റ: വയനാട് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും ഇനി പാർലമെന്റിൽ മണ്ഡലത്തിനായി ശബ്ദമുയർത്താൻ താനും സഹോദരിയുമുണ്ടാകുമെന്നും രാഹുൽ ഗാന്ധി. കൽപറ്റയിൽ പ്രിയങ്ക ഗാന്ധിയുടെ റോഡ്ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ ഔദ്യോഗിക എം.പിയായി പ്രിയങ്കയുണ്ടാകും. അനൗദ്യോഗിക എം.പിയെന്ന നിലയിൽ താനും വയനാടിനായി പ്രവർത്തിക്കും. രാഷ്ട്രീയ ജീവിതത്തിൽ പ്രതിസന്ധിയുണ്ടായപ്പോൾ കൂടെനിന്ന വയനാടിനെ ഒരിക്കലും മറക്കാനാകില്ല. വാക്കുകൾകൊണ്ട് ആ ബന്ധം പ്രകടിപ്പിക്കാനാകില്ല. പ്രവൃത്തിയിലൂടെ അത് ഇനിയും തെളിയിക്കുമെന്നും രാഹുൽ പറഞ്ഞു. കുട്ടിക്കാലം മുതൽ ഏത് പ്രതിസന്ധിയിലും കൂട്ടുകാർക്കായി … Read more

ഇടവേളക്കുശേഷം ചുരത്തിൽ അപകടങ്ങൾ കൂടുന്നു; ഗതാഗതക്കുരുക്കും

ഇടവേളക്കുശേഷം ചുരത്തിൽ അപകടങ്ങൾ കൂടുന്നു; ഗതാഗതക്കുരുക്കും

വൈത്തിരി: ഇടവേളക്കുശേഷം വയനാട് ചുരം കയറുന്ന വാഹനങ്ങളുടെ എണ്ണം ഉയരാൻ തുടങ്ങിയതോടെ വാഹനാപകടങ്ങളും ഗതാഗതക്കുരുക്കും വർധിച്ചു. ശനിയാഴ്ചമാത്രം നിരവധി അപകടങ്ങളാണുണ്ടായത്. രാവിലെ പത്തുമണിക്ക് ഏഴാം വളവിനു സമീപം ലോറിയും കാറും ഇടിച്ചു. തുടർന്ന് ഏതാനും സമയത്തിനുള്ളിൽ ആറാം വളവിൽ ലോറിയും കാറും ഇടിച്ചു. ഇതുകഴിഞ്ഞ ഉടനെ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു. അപകടങ്ങളിൽ ആർക്കും പരിക്കില്ലെങ്കിലും റോഡ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രാവിലെ പതിനൊന്നോടെയാണ് ആറാം വളവിനുതാഴെ ചുരം കയറുകയായിരുന്ന പ്ലൈവുഡ് കയറ്റിയ ദോസ്ത് പിക് അപ്പിനു … Read more

കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ റിമാൻഡിൽ

കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ റിമാൻഡിൽ

വെള്ളമുണ്ട: കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ റിമാൻഡിൽ. നല്ലൂർനാട് പെരിങ്കുളത്ത് വീട്ടിൽ ഷംനാദ് പെരിങ്കുളത്തിനെയാണ് (48) വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2024 ജൂലൈ മാസം മുതൽ ഇയാൾ ലൈംഗികാതിക്രമം നടത്തി വരികയായിരുന്നു. സബ് ഇൻസ്‌പെക്ടർ വിനോദ് ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനസ്, അനൂപ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

അയനിയാറ്റിൽ കോളനി പരിസരത്തിറങ്ങിയ കടുവക്കായി തിരച്ചിൽ ഊർജിതം

അയനിയാറ്റിൽ കോളനി പരിസരത്തിറങ്ങിയ കടുവക്കായി തിരച്ചിൽ ഊർജിതം

മാനന്തവാടി: അയനിയാറ്റിൽ കോളനി പരിസരത്തിറങ്ങിയ കടുവക്കായി തിരച്ചിൽ നടത്തിയെങ്കിലും പ്രദേശത്ത് കടുവയുടെ സാന്നിധ്യമോ പുതിയ കാൽപ്പാടുകളോ കണ്ടെത്താനായില്ല. കടുവക്കായി നോർത്ത് വയനാട് വനം ഡിവിഷൻ റാപ്പിഡ് റെസ്‌പോൺസ് ടീമും തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ ടീമും കഴിഞ്ഞ ദിവസങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. പ്രദേശവാസികളുടെ ആശങ്കയകറ്റുന്നതിനായി വനം വകുപ്പിനറെ നേതൃത്വത്തിൽ നൈറ്റ് പട്രോളിങും ഏർപ്പെടുത്തി. ബുധനാഴ്ച രാവിലെയാണ് അയനിയാറ്റിലിലെ സംഭരണകേന്ദ്രത്തിൽ പാലളക്കാനെത്തിയവർ കടുവയുടെ കാൽപ്പാടുകൾ കണ്ടത്. തുടർന്ന് സ്ഥലത്തെത്തിയ വനപാലകർ ഇത് കടുവയുടേതെന്ന് സ്ഥിരീകരിച്ചു. സമീപത്തുള്ള തേയിലത്തോട്ടത്തിലും മറ്റുമാണ് കാര്യമായി … Read more

ഗ്രാമപഞ്ചായത്ത് മാലിന്യം തള്ളുന്നത് ചുണ്ടേൽ അങ്ങാടിയിൽ

ഗ്രാമപഞ്ചായത്ത് മാലിന്യം തള്ളുന്നത് ചുണ്ടേൽ അങ്ങാടിയിൽ

വൈത്തിരി: ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ ശേഖരിച്ച മാലിന്യം മുഴുവൻ തള്ളുന്നത് ചുണ്ടേൽ അങ്ങാടിയോടു ചേർന്ന സ്ഥലത്ത്. അടുത്തിടെ പൊളിച്ചു നീക്കിയ പഞ്ചായത്ത് ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം നിന്നിരുന്ന സ്ഥലത്താണ് മാലിന്യ നിക്ഷേപം. എട്ടു ഷട്ടറുകളുള്ള കെട്ടിടത്തിലും പൊതു ശൗചാലയത്തിന്റെ മുകളിലും ശുചിത്വ മിഷൻ നിൽക്കുന്ന കെട്ടിടം മുഴുവനായും മാലിന്യം ചാക്കുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ദ്രവിച്ചുതുടങ്ങിയ ചാക്കുകൾ നിരത്തിയിരിക്കുന്നതിനോട് ചേർന്നുള്ള സ്ഥലത്ത് കൊതുകുകളും മലിനജലവും നിറഞ്ഞിട്ടുണ്ട്. മാലിന്യചാക്കുകൾ കിടക്കുന്നതിനോട് ചേർന്നാണ് എൻ.എസ് ഹോസ്പിറ്റൽ, ചുണ്ടേൽ വില്ലേജ് … Read more