കഞ്ചാവുമായി ഒരാൾ പിടിയിൽ

കഞ്ചാവുമായി ഒരാൾ പിടിയിൽ

മാനന്തവാടി : സർക്കിൾ ഇൻസ്പെക്ടർ പ്രജിത്.എയുടെ നേതൃത്വത്തിൽ ബാവലിയിലെ ചേകാടി ഭാഗത്ത് നടത്തിയ പരിശോധനയിൽ ബിഹാർ സ്വദേശിയായ മുകേഷ് കുമാറിനെ ( 24) 103 ഗ്രാം കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിൽ എടുത്തു കർണാടകത്തിലെ ബൈരകുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി മടങ്ങുന്ന വഴിയാണ് പ്രതിയെ എക്സൈസ് പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ചില്ലറ വിൽപനക്കായി കടത്തി കൊണ്ടുവന്ന കഞ്ചാവാണിത്. എക്സൈസ് പാർട്ടിയിൽ ഓഫിസർ ജോണി. കെ. ജിനോഷ് പി.ആർ. സിവിൽ എക്സൈസ് ഓഫിസർ അരുൺ കൃഷ്ണൻ എന്നിവർ … Read more

കാട്ടുകൊമ്പൻ വീണ്ടും കാട്ടിക്കുളത്ത്

കാട്ടുകൊമ്പൻ വീണ്ടും കാട്ടിക്കുളത്ത്

കാട്ടിക്കുളം: കാട്ടിക്കുളത്തിന്റെ പേടിസ്വപ്നമായ കാട്ടുകൊമ്പൻ കഴിഞ്ഞ രാത്രി വീണ്ടുമെത്തി. ടൗണിനടുത്തുള്ള താണിക്കുഴിയിൽ സത്യവ്രതൻ, നസീമ മൻസിലിൽ റുഖിയ എന്നിവരുടെ കാർഷിക വിളകൾ നശിപ്പിച്ചു. പുലർച്ചെ 2.45 നാണ് ആന എത്തിയത്. ടോർച്ചടിക്കുകയോ പടക്കം പൊട്ടിക്കുകയോ ചെയ്താൽ ആക്രമിക്കാൻ വരുന്ന സ്വഭാവക്കാരനായതിനാൽ ആരും ഭയന്ന് പുറത്തിറങ്ങില്ല. കഴിഞ്ഞ വർഷം വന്നുപോയതിന് ശേഷം കഴിഞ്ഞ രാത്രിയാണ് വീണ്ടുമെത്തിയത്. രണ്ടോ മൂന്നാ ദിവസത്തിൽ കൂടുതൽ ഈ കാട്ടാന ഒരേ പ്രദേശത്ത് വരില്ല എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വർഷം വിവരമറിഞ്ഞ് എത്തിയ വനം … Read more

മാവോവാദി ആക്രമണം;പൊലീസ് ശക്തമായ നടപടി സ്വീകരിച്ചതായി എ.ഡി.ജി.പി

മാവോവാദി ആക്രമണം;പൊലീസ് ശക്തമായ നടപടി സ്വീകരിച്ചതായി എ.ഡി.ജി.പി

മാനന്തവാടി: മാവോവാദി ആക്രമണമുണ്ടായ തലപ്പുഴ കമ്പമലയിൽ എ.ഡി.ജി.പി എം.ആർ. അജിത്‌കുമാർ സ്ഥിതിഗതികൾ വിലയിരുത്തി. ശനിയാഴ്ച 12.45ന് തലപ്പുഴ സ്റ്റേഷനിലെത്തിയതിനു ശേഷമാണ് കമ്പമലയിലേക്ക് പോയത്. 1.15ന് കമ്പമലയിലെത്തി എ.ഡി.ജി.പി ഓഫിസിൽ അരമണിക്കൂറോളം ചെലവഴിച്ചു. മാവോവാദികൾ നാശം വരുത്തിയ വനം വികസന കോർപറേഷൻ മാനന്തവാടി ഡിവിഷനൽ മാനേജറുടെ ഓഫിസിലേക്കാണ് എ.ഡി.ജി.പി ആദ്യം പോയത്. തുടർന്ന് തൊഴിലാളികളുമായി സംസാരിച്ചു. കഴിഞ്ഞ ദിവസം മാവോവാദികൾ കാമറ തകർത്ത സ്ഥലവും എ.ഡി.ജി.പി സന്ദർശിച്ചു. തൊഴിലാളികളുമായി സംസാരിച്ചതായും മാവോവാദി സാന്നിധ്യവുമായി ബന്ധപ്പെട്ട് പൊലീസ് ശക്തമായ നടപടി … Read more

ധനകോടി ചിട്ടി തട്ടിപ്പ്: വഞ്ചിതരായ നിക്ഷേപകർ പ്രത്യക്ഷ സമരത്തിന്

ധനകോടി ചിട്ടി തട്ടിപ്പ്: വഞ്ചിതരായ നിക്ഷേപകർ പ്രത്യക്ഷ സമരത്തിന്

കൽപറ്റ: ധനകോടി ചിട്ടി തട്ടിപ്പിൽ വഞ്ചിതരായ നിക്ഷേപകർ സമരം ശക്തമാക്കുന്നതിന്റെ ഒമ്പതിന് കലക്ടറേറ്റ്, എസ്.പി ഓഫിസ് മാർച്ച് നടത്തുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാലു ജില്ലകളിലെ 22 ബ്രാഞ്ചുകളിലായി 1500ലധികം പേർ പണം നിക്ഷേപിച്ച് വഞ്ചിതരായിട്ടുണ്ട്. ആക്ഷൻ കമ്മിറ്റി നിരവധി പ്രക്ഷോഭങ്ങൾ നടത്തിയതിന്റെ ഡയറക്ടർമാരായ യോഹന്നാൻ, സജി സെബാസ്റ്റ്യൻ, ജോർജ് സെബാസ്റ്റ്യൻ എന്നിവരെ അറസ്റ്റ് ചെയ്തു. എന്നാൽ, ബാക്കി പ്രതികളെ ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിയും ഉണ്ടായിട്ടില്ല. കേസിലെ … Read more

മാവോവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം

മാവോവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം

കൽപറ്റ: കേരളത്തില്‍ വിവിധ കേസുകളിലുൾപ്പെട്ട മാവോവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന തരത്തിൽ ശരിയായ വിവരങ്ങള്‍ നൽകുന്നവര്‍ക്ക് ഉചിതമായ പാരിതോഷികങ്ങള്‍ നല്‍കും. വിവരം നൽകുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ഇതുസംബന്ധിച്ച വിവരങ്ങൾ പൊലീസ് ഔദ്യോഗിക വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും പ്രസിദ്ധപ്പെടുത്തി. വിവിധ കേസുകളിൽ ഉൾപ്പെട്ട സുന്ദരി, വിക്രം ഗൗഡ, ജയണ്ണ, വനജാക്ഷി, ലത, സി.പി. മൊയ്തീന്‍, സന്തോഷ്, സോമന്‍ (അക്ബര്‍), ചന്ദ്രു, ജിഷ (രജനി), രവീന്ദ്ര, എ.എസ്. സുരേഷ്, കവിത, വസന്ത് … Read more

ഷോറൂമിൽ സർവീസിന് കൊടുത്ത സ്‌കൂട്ടർ മോഷ്ടിച്ച യുവാവ് പിടിയിൽ

ഷോറൂമിൽ സർവീസിന് കൊടുത്ത സ്‌കൂട്ടർ മോഷ്ടിച്ച യുവാവ് പിടിയിൽ

മാനന്തവാടി: ഷോറൂമിൽ സർവീസിന് കൊടുത്ത സ്‌കൂട്ടർ മോഷ്ടിച്ച യുവാവിനെ പിടികൂടി. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി മേലേപുൽപറമ്പ് വീട്ടിൽ അബ്ദുൽ റാസിം(24)നെയാണ് മാനന്തവാടി എസ്.എച്ച്.ഒ അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ എസ്.ഐ സോബിനും സംഘവും അറസ്റ്റ് ചെയ്തത്. പായോട് ടി.വി.എസ് ഷോറൂമിൽ സർവീസിന് കൊടുത്ത മാനന്തവാടി സ്വദേശിയുടെ ടി.വി.എസ് എന്റോർക്ക് സ്കൂട്ടറാണ് പ്രതി മോഷ്ടിച്ചത്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സെബാസ്റ്റ്യൻ, മനീഷ്, സിവിൽ പൊലീസ് ഓഫീസർ അനീഷ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കായിക പരിശീലകരെ നിയമിക്കും -മന്ത്രി അബ്ദുറഹ്മാന്‍

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കായിക പരിശീലകരെ നിയമിക്കും -മന്ത്രി അബ്ദുറഹ്മാന്‍

കൽപ്പറ്റ: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കായിക പരിശീലകരെ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു. റവന്യു ജില്ല സ്‌കൂള്‍ കായിക മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മൈക്രോ ലെവല്‍ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് തുക നീക്കിവെക്കും. ഓരോ പഞ്ചായത്തുകളെയും പ്രത്യേകം തിരഞ്ഞെടുത്ത് വിദ്യാർഥികള്‍ക്ക് കായിക പരിശീലനം നല്‍കുന്നതിന് ചുരുങ്ങിയത് ആറ് പരിശീലകരെ നിയമിക്കും. പരിശീലനം ലഭ്യമാകാത്ത പഞ്ചായത്തുകളില്‍ കായിക … Read more

ജില്ല സ്കൂൾ കായിക മേള; ഉപജില്ല തലത്തിൽ മാനന്തവാടി മുന്നിൽ

ജില്ല സ്കൂൾ കായിക മേള; ഉപജില്ല തലത്തിൽ മാനന്തവാടി മുന്നിൽ

കൽപറ്റ: കൗമാര കായിക മാമാങ്കത്തിന് തിരശ്ശീല വീഴാൻ ഒരു ദിവസം മാത്രം ശേഷിക്കെ 64 ഇനങ്ങളിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ സ്കൂൾ തലത്തിൽ 102 പോയിന്റുമായി കാട്ടിക്കുളം ജി.എച്ച്.എസ്.എസ് ബഹുദൂരം മുന്നിൽ. 34 പോയിന്റുമായി കൽപറ്റ ജി.എം.ആർ.എസ് ആണ് രണ്ടാം സ്ഥാനത്ത്. 24 പോയിന്റുമായി ആനപ്പാറ ജി.എച്ച്.എസ്.എസ് ആണ് തൊട്ടടുത്ത്. ഉപജില്ല തലത്തിൽ മാനന്തവാടി തന്നെയാണ് മുന്നിൽ. 270 പോയന്റ് നേടിയ മാനന്താവടി മുന്നേറുമ്പോൾ 189 പോയിന്റുമായി സുൽത്താൻ ബത്തേരി രണ്ടാം സ്ഥാനത്തുണ്ട്. 150 പോയന്റാണ് വൈത്തിരിക്കുള്ളത്. സബ് … Read more