2.5 ലക്ഷം സന്ദർശകർ ; അമ്പലവയലിലെ പൂപ്പൊലി പുഷ്‌പമേളയിലേക്കുള്ള സന്ദർശകരുടെ ഒഴുക്ക് തുടരുന്നു

2.5 ലക്ഷം സന്ദർശകർ ; അമ്പലവയലിലെ പൂപ്പൊലി പുഷ്‌പമേളയിലേക്കുള്ള സന്ദർശകരുടെ ഒഴുക്ക് തുടരുന്നു

കൽപറ്റ: പൂപ്പൊലി പുഷ്‌പമേളയിലേക്കുള്ള സന്ദർശകരുടെ ഒഴുക്ക് തുടരുന്നു. 10 ദിവസത്തിനിടെ വയനാട്ടുകാരും ഇതര ജില്ലകളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും 2.5 ലക്ഷം പേരാണ് അമ്പലവയലിലെ പുഷ്പോത്സവം കാണാനെത്തിയത്. പ്രതിദിനം 25,000 സന്ദർശകരാണ് എത്തുന്നത്. അവധി ദിവസങ്ങളിൽ ആളുകളുടെ എണ്ണം കൂടുന്നുണ്ട്. ടിക്കറ്റിനത്തിൽ ഇതുവരെ 1.10 കോടി രൂപ ലഭിച്ചു. സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുമ്പോഴും പൂപ്പൊലിയുടെ തീയതി നീട്ടാനാവാത്ത സാഹചര്യമാണുള്ളതെന്ന് കാർഷിക ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. അജിത്കുമാര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തിയ്യതി നീട്ടാനാവാത്ത സാഹചര്യങ്ങള്‍ക്ക് പിന്നിലെന്നും … Read more

പൊഴുതനയിൽ മോഷണം പതിവാകുന്നു; നാലുമാസത്തിനിടയിൽ നാലിടങ്ങളിൽ കവർച്ച

പൊഴുതനയിൽ മോഷണം പതിവാകുന്നു; നാലുമാസത്തിനിടയിൽ നാലിടങ്ങളിൽ കവർച്ച

പൊഴുതന: പൊഴുതന പഞ്ചായത്തിൽ മോഷണം പതിവാകുന്നു. പലസ്ഥലങ്ങളിലായി മോഷണം നടന്നിട്ടും ഇതുവരെ കള്ളനെ പിടികൂടാനായിട്ടില്ല. വീടുകളും കടകളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് കവർച്ച പതിവായതോടെ രാത്രികാലങ്ങളിൽ പ്രദേശത്തെ ജനങ്ങളുടെ സമാധാനം നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. കഴിഞ്ഞദിവസം പുലർച്ച ആനോത്ത് ജങ്ഷനിൽ ആളില്ലാത്ത വീട് കുത്തിതുറന്ന് കള്ളന്മാർ സാധനങ്ങൾ മോഷ്ടിച്ചു. മംഗരതൊടി ആഷ്റഫിന്റെ വീട്ടിൽ കുടുംബം ആശുപത്രിയിൽ പോയപ്പോഴാണ് മോഷ്ടാക്കൾ വീട്കുത്തി പൊളിച്ചത്. കഴിഞ്ഞ നാലുമാസത്തിനിടയിൽ പൊഴുതന പഞ്ചായത്തിലെ നാലോളം സ്ഥലങ്ങളിലാണ് കള്ളൻ കയറിയത്. ഒരാഴ്ച മുമ്പ് അത്തിമൂല കാരറ്റ ശിവക്ഷേത്രം … Read more