മൈസൂരു-ബംഗളൂരു പാതയിൽ പനമരം സ്വദേശിക്കുനേരെ കവർച്ച സംഘത്തിന്‍റെ ആക്രമണം

മൈസൂരു-ബംഗളൂരു പാതയിൽ പനമരം സ്വദേശിക്കുനേരെ കവർച്ച സംഘത്തിന്‍റെ ആക്രമണം

പനമരം: മൈസൂരു-ബംഗളൂരു പാതയിൽ പനമരം സ്വദേശിക്കുനേരെ കവർച്ച സംഘത്തിന്‍റെ ആക്രമണം. പനമരം പൂവത്താൻകണ്ടി അഷ്റഫിനെയാണ് ഞായറാഴ്ച പുലർച്ചെ 2.30ഓടെ കവർച്ച സംഘം ആക്രമിച്ചത്. പനമരത്തെ മെഴുകുതിരി കമ്പനിയിലേക്ക് മെഴുകെടുക്കാൻ ബംഗളൂരുവിലേക്ക് പിക്ക് അപ്പ് ജീപ്പിൽ പോകുന്നതിനിടെ പുതുതായി നിർമാണം പൂർത്തിയായ എക്സ്പ്രസ് ഹൈവേയിൽ വെച്ചാണ് സംഭവം. മെഴുകെടുക്കാനുള്ള രണ്ടു ലക്ഷം രൂപയും കൈയിലുണ്ടായിരുന്നു. യാത്രക്കിടെ മൂത്രമൊഴിക്കാനായി വാഹനം നിർത്തിയപ്പോൾ രണ്ടുപേരെത്തി പിക്ക് അപ്പ് ജീപ്പിൽനിന്നും ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് അഷ്റഫ് പറഞ്ഞു. കഴുത്തിൽ കത്തിവെച്ചാണ് ഭീഷണിപ്പെടുത്തിയത്. പ്രാണരക്ഷാർഥം അഷ്റഫ് … Read more

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. തിരൂരങ്ങാടി കുറ്റൂർ ഇർഷാദ് (25) ആണ് വ്യാഴാഴ്ച രാത്രി പിടിയിലായത്. ഇയാളിൽ നിന്നും 78ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് വാങ്ങി തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി മൾട്ടി ആക്സിൽ സ്കാനിയ ബസിൽ മലപ്പുറത്തേക്ക് പോകുന്നതിനിടെ മുത്തങ്ങയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിൽപനക്കായാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. പിടികൂടിയ മയക്കുമരുന്നിന് കേരളത്തിൽ അഞ്ചു ലക്ഷത്തോളം രൂപ വിലയുണ്ട്. ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് … Read more

ബിവറേജസ് ഔട്ട്ലെറ്റിലെ മദ്യ മോഷണം; പ്രതി പിടിയിൽ

ബിവറേജസ് ഔട്ട്ലെറ്റിലെ മദ്യ മോഷണം; പ്രതി പിടിയിൽ

കൽപറ്റ: കൽപറ്റ ബിവറേജ് കോർപറേഷന്‍റെ പ്രിമീയം ഔട്ട്ലെറ്റിൽ ഹെൽമറ്റ് ധരിച്ചെത്തി മദ്യം മോഷ്ടിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. മുട്ടിൽ അടുവാടിവയൽ സ്വദേശി കുളത്തിൽവീട്ടിൽ രാജേന്ദ്രനെ (46) ആണ് കൽപറ്റ എസ്.ഐ ബിജു ആന്‍റണിയും സംഘവും അറസ്റ്റ് ചെയ്തത്. ഹെൽമറ്റ് ധരിച്ചെത്തി മദ്യം മോഷ്ടിക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ഔട്ട്ലെറ്റിലെ ജീവനക്കാർ കൽപറ്റ പൊലീസിന് കൈമാറിയിരുന്നു. രണ്ടുദിവസങ്ങളിലായി മൂന്നുകുപ്പി വിലകൂടിയ വിദേശ മദ്യം മോഷ്ടിച്ചാണ് ഇയാൾ കടന്നുകളഞ്ഞത്. ഹെൽമറ്റും കോട്ടും ധരിച്ചെത്തിയ ഇയാൾ മദ്യം ശരീരത്തിലൊളിപ്പിച്ചാണ് ബിൽ അടക്കാതെ … Read more

വിശ്വനാഥന്റെ കുടുംബത്തിന്‌ നീതി ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

വിശ്വനാഥന്റെ കുടുംബത്തിന്‌ നീതി ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

കൽപറ്റ: കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയ വിശ്വനാഥന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രാഹുൽഗാന്ധി എം.പി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മരണ സാഹചര്യങ്ങളെക്കുറിച്ച് എത്രയും പെട്ടെന്ന് അന്വേഷണം ആരംഭിക്കാനും അന്വേഷണത്തിലെ വീഴ്ചകളെക്കുറിച്ച് നിക്ഷ്പക്ഷമായ അന്വേഷണത്തിന് ഉത്തരവിടാനും അഭ്യർഥിച്ചു. വിശ്വനാഥന്റെ കുടുംബവും അദ്ദേഹത്തിന്റെ നവജാത ശിശുവും നീതി അർഹിക്കുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും കുടുംബാംഗത്തിന് ജോലിയും നൽകണമെന്നും രാഹുൽഗാന്ധി കത്തിൽ ആവശ്യപ്പെട്ടു. വയനാട് മണ്ഡലത്തിലെ ആദിവാസി യുവാവായ വിശ്വനാഥൻ തന്റെ … Read more

പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ആശുപത്രിയിലേക്ക് കുടുംബാംഗങ്ങൾ മാർച്ച് നടത്തി

പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ആശുപത്രിയിലേക്ക് കുടുംബാംഗങ്ങൾ മാർച്ച് നടത്തി

മാനന്തവാടി : പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ മാനന്തവാടി സെയ്‌ന്റ് ജോസഫ്‌സ് ആശുപത്രിയിലേക്ക് കുടുംബാംഗങ്ങൾ മാർച്ച് നടത്തി. വെള്ളമുണ്ട ഐക്കാരൻ ഷഫീഖിന്റെ ഭാര്യ ഫസ്ന (22) ആണ് കഴിഞ്ഞദിവസം മരിച്ചത്. മാനന്തവാടി താലൂക്കോഫീസ് പരിസരത്തുനിന്ന് പ്ലക്കാർഡുകളേന്തി നടത്തിയ പ്രകടനം ആശുപത്രിക്ക് സമീപം സമാപിച്ചു. ഷഫീഖ്, സിദ്ദിഖ്, ഷജീർ തുടങ്ങിയവർ നേതൃത്വം നൽകി.

ചുള്ളിയോട്-കുറുക്കൻകുന്ന് ലിങ്ക് റോഡ് അടച്ചു; നാട്ടുകാർ ദുരിതത്തിൽ

ചുള്ളിയോട്-കുറുക്കൻകുന്ന് ലിങ്ക് റോഡ് അടച്ചു; നാട്ടുകാർ ദുരിതത്തിൽ

ചുള്ളിയോട്: സുൽത്താൻ ബത്തേരി-താളൂർ റോഡ് നവീകരണത്തിന്‍റെ ഭാഗമായി ചുള്ളിയോട്- കുറുക്കൻകുന്ന് സ്കൂൾ ലിങ്ക് റോഡ് അടച്ചതോടെ പ്രദേശവാസികൾ ദുരിതത്തിലായി. സുൽത്താൻ ബത്തേരി- താളൂർ റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി മണ്ണിട്ട് ഉയർത്തിയതോടെ കുറുക്കൻകുന്ന് ലിങ്ക് റോഡിലേക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ബത്തേരി- താളൂർ റോഡിലേക്ക് പ്രവേശിക്കുന്ന ചുള്ളിയോട് -കുറുക്കൻകുന്ന് ലിങ്ക് റോഡിന്‍റെ നവീകരണവും അടിയന്തരമായി ആരംഭിച്ച് യാത്രാക്ലേശം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് നടപ്പാക്കുന്നതിനായി ആക്ഷൻ കമ്മിറ്റിയും നാട്ടുകാർ രൂപവത്കരിച്ചിട്ടുണ്ട്. ബത്തേരി -താളൂർ റോഡ് നിലവിലുള്ളതിനേക്കാൾ ഒന്നര … Read more

മുർഷിദ് വധം: നാലു പേർ കൂടി റിമാൻഡിൽ

മൈസൂരു-ബംഗളൂരു പാതയിൽ പനമരം സ്വദേശിക്കുനേരെ കവർച്ച സംഘത്തിന്‍റെ ആക്രമണം

മേപ്പാടി: പുതുവർഷാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ മേപ്പാടി കുന്നമംഗലം വയൽ സ്വദേശി കാവുണ്ടത്ത് മുർഷിദ് എന്ന യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട നാലു പ്രതികളെ കൂടി കോടതി റിമാൻഡ് ചെയ്തു. കുന്നമംഗലം വയൽ സ്വദേശികളായ ആർ.പ്രശാന്ത്(39), ഒ. രതീഷ് (40), എരുമക്കൊല്ലി സ്വദേശികളായ എസ്. രൂപേഷ് (39), സി.സുധീഷ് (34)എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പ്രധാന പ്രതി ഭൂപേഷ് എന്ന ബാവിക്കൊപ്പം കുറ്റകൃത്യത്തിൽ ഇവർക്കു കൂടി പങ്കുണ്ടെന്നതാണ് പൊലീസ് കണ്ടെത്തിയത്. 2022 ഡിസംബർ 31ന് അർധരാത്രി പുതുവത്സരാഘോഷത്തിനിടെയായിരുന്നു സംഭവം.

കടുവയെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം: സ്ഥലമുടമക്കെതിരെ കേസ്

കടുവയെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം: സ്ഥലമുടമക്കെതിരെ കേസ്

സുൽത്താൻ ബത്തേരി: നെന്മേനി അമ്പുകുത്തി പാടിപറമ്പില്‍ സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ ചത്തനിലയില്‍ കണ്ടെത്തിയ കടുവ പൊന്മുടിക്കോട്ടയിലും സമീപ പ്രദേശങ്ങളിലും ഭീതി സൃഷ്ടിച്ച കടുവയെന്ന് വനംവകുപ്പിന്‍റെ സ്ഥിരീകരണം. കടുവയെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തോട്ടമുടമക്കെതിരെ വനംവകുപ്പ് കേസെടുത്തു. സ്ഥലത്തിന്‍റെ ഉടമയായ പള്ളിയാലില്‍ മുഹമ്മദിനെതിരെയാണ് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തത്. ഇതിനിടെ, സ്ഥലമുടമക്കെതിരെ നിയമനടപടികളുമായി വനംവകുപ്പ് മുന്നോട്ടുപോകുന്നതിനെതിരെ പ്രതിഷേധവും ശക്തമായി. ഒന്നര വയസ്സുപ്രായമുള്ള ആൺ കടുവയെയാണ് ബുധനാഴ്ച വൈകീട്ട് ആറോടെ അമ്പുകുത്തി പാടിപ്പറമ്പിലെ സ്വകാര്യ തോട്ടത്തിൽ കഴുത്തിൽ കുരുക്ക് കുടുങ്ങി … Read more