പാളാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക പുതുക്കുന്നതിനുളള നടപടികള്‍ തുടങ്ങി

പാളാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക പുതുക്കുന്നതിനുളള നടപടികള്‍ തുടങ്ങി

സുല്‍ത്താന്‍ ബത്തേരി: നഗരസഭയില്‍ പാളാക്കര (17) വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനുളള നടപടികള്‍ തുടങ്ങി. കരട് വോട്ടര്‍ പട്ടിക മേലുള്ള അവകാശവാദ അപേക്ഷകളും (ഫോറം 4) പരാതികളും (ഫോറം 6), വാര്‍ഡ്/പോളിങ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുള്ള സ്ഥാനമാറ്റം സംബന്ധിച്ച പരാതികളും (ഫോറം 7) ജനുവരി 21 നകം ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫിസറായ സുല്‍ത്താന്‍ ബത്തേരി നഗരസഭ സെക്രട്ടറിക്ക് നല്‍കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. വോട്ടര്‍ പട്ടിക പുതുക്കുന്നതിനുളള യോഗ്യത തീയതി 2023 … Read more

2.5 ലക്ഷം സന്ദർശകർ ; അമ്പലവയലിലെ പൂപ്പൊലി പുഷ്‌പമേളയിലേക്കുള്ള സന്ദർശകരുടെ ഒഴുക്ക് തുടരുന്നു

2.5 ലക്ഷം സന്ദർശകർ ; അമ്പലവയലിലെ പൂപ്പൊലി പുഷ്‌പമേളയിലേക്കുള്ള സന്ദർശകരുടെ ഒഴുക്ക് തുടരുന്നു

കൽപറ്റ: പൂപ്പൊലി പുഷ്‌പമേളയിലേക്കുള്ള സന്ദർശകരുടെ ഒഴുക്ക് തുടരുന്നു. 10 ദിവസത്തിനിടെ വയനാട്ടുകാരും ഇതര ജില്ലകളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും 2.5 ലക്ഷം പേരാണ് അമ്പലവയലിലെ പുഷ്പോത്സവം കാണാനെത്തിയത്. പ്രതിദിനം 25,000 സന്ദർശകരാണ് എത്തുന്നത്. അവധി ദിവസങ്ങളിൽ ആളുകളുടെ എണ്ണം കൂടുന്നുണ്ട്. ടിക്കറ്റിനത്തിൽ ഇതുവരെ 1.10 കോടി രൂപ ലഭിച്ചു. സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുമ്പോഴും പൂപ്പൊലിയുടെ തീയതി നീട്ടാനാവാത്ത സാഹചര്യമാണുള്ളതെന്ന് കാർഷിക ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. അജിത്കുമാര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തിയ്യതി നീട്ടാനാവാത്ത സാഹചര്യങ്ങള്‍ക്ക് പിന്നിലെന്നും … Read more

കുന്നമംഗലം വയൽ കൊലപാതകം; പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

കുന്നമംഗലം വയൽ കൊലപാതകം; പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

മേപ്പാടി: പുതുവർഷാഘോഷത്തോടനുബന്ധിച്ച് ഉണ്ടായ സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതി രൂപേഷ് എന്ന ബാവിയെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഡിസംബർ 31ന് അർധരാത്രി കുന്നമംഗലം വയൽ കർപ്പൂരക്കാടുണ്ടായ സംഘർഷത്തിനിടെ കാവുണ്ടത്ത് വീട്ടിൽ മുർഷിദ് (23) ആണ് കുത്തേറ്റ് മരിച്ചത്. ജനുവരി ഒന്നിന് തന്നെ അറസ്റ്റിലായ പ്രതി രൂപേഷ് വൈത്തിരി സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു. പൊലീസിന്‍റെ അഭ്യർഥനയനുസരിച്ച് പ്രതിയെ ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്ത കൽപറ്റ സി.ജെ.എം കോടതിയുടെ തീരുമാനത്തെത്തുടർന്നാണ് തെളിവെടുപ്പിനെത്തിച്ചത്. മേപ്പാടി … Read more

കരുതൽ മേഖല; ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിയില്ലെങ്കിൽ സമരമെന്ന് ഐ.എൻ.ടി.യു.സി

കരുതൽ മേഖല; ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിയില്ലെങ്കിൽ സമരമെന്ന് ഐ.എൻ.ടി.യു.സി

സുൽത്താൻ ബത്തേരി: നൂൽപുഴ പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളും കരുതൽ മേഖലയിൽ ഉൾപ്പെടുന്നത് കർഷകർക്കും തൊഴിലാളികൾക്കും വലിയ ആശങ്ക ഉണ്ടാക്കുന്നതാണെന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോവുമെന്നും ഐ.എൻ.ടി.യു.സി പഞ്ചായത്ത് സമ്മേളനം വ്യക്തമാക്കി. കാടും നാടും വേർതിരിച്ച് വന്യമൃഗങ്ങളിൽ നിന്ന് കൃഷിയും ജീവനും സംരക്ഷിക്കണമെന്നും തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 700 രൂപയാക്കി ഉയർത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. നൂൽപുഴ പഞ്ചയത്ത് ഐ.എൻ.ടി.യു.സി പ്രസിഡന്റ് ടി.ജി. വിജയൻ അധ്യക്ഷത … Read more

കഞ്ചാവുമായി യുവാവ് പിടിയിൽ

കഞ്ചാവുമായി യുവാവ് പിടിയിൽ

സുൽത്താൻ ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് 935 ഗ്രാം കഞ്ചാവുമായി യുവാവിനെ നൂൽപുഴ പൊലീസ് പിടികൂടി. ചൂരൽമല സ്വദേശി സ്രാമ്പിക്കൽ മുഹമ്മദ് ഫയസിനെ (20) ആണ് എസ്.ഐ രാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഗൂഡല്ലൂർ-സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി ബസിൽ മൂക്കുത്തിക്കുന്നിൽ വെച്ചാണ് പൊലീസ് ബസിൽ പരിശോധനനടത്തിയത്. ഇത് സംബന്ധിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

വീണ്ടും കടുവയുടെ ആക്രമണം ; ബീനാച്ചി എസ്റ്റേറ്റിനടുത്ത് കടുവ രണ്ട് ആടുകളെ കൊന്നു

വീണ്ടും കടുവയുടെ ആക്രമണം ; ബീനാച്ചി എസ്റ്റേറ്റിനടുത്ത് കടുവ രണ്ട് ആടുകളെ കൊന്നു

സുൽത്താൻ ബത്തേരി: ജനങ്ങളെ ഭീതിയിലാഴ്‌ത്തി വീണ്ടും കടുവയുടെ ആക്രമണം. ബീനാച്ചിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ കൊണ്ടോട്ടിമുക്ക് ഉമ്മറിന്റെ രണ്ട് ആടുകളെ കൊന്നു. ശനിയാഴ്ച വെളുപ്പിനോടെയാണ് കടുവ എത്തിയത്. രണ്ട് ആടുകളിൽ ഒന്നിനെ വലിച്ചുകൊണ്ടു പോയി തിന്നു. വനപാലകർ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. മീനങ്ങാടി കൃഷ്ണഗിരിയിൽ ആടുകളെ കൊന്ന കടുവയാണ് ബീനാച്ചിയിലും ആക്രമണം നടത്തിയതെന്നാണ് വനം വകുപ്പ് പറയുന്നത്. കടുവ ബീനാച്ചി എസ്റ്റേറ്റിൽ ഉണ്ടെന്ന് ഉറപ്പാണ്. എന്നാൽ കാടുമൂടിയ എസ്റ്റേറ്റിൽ തെരച്ചിൽ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടാണ് … Read more

കൊല്ലപ്പെട്ട പശുവിന്റെ ജഡം മറവുചെയ്ത കുഴി മാന്തിത്തുറക്കാൻ വീണ്ടും കടുവയെത്തി

കൊല്ലപ്പെട്ട പശുവിന്റെ ജഡം മറവുചെയ്ത കുഴി മാന്തിത്തുറക്കാൻ വീണ്ടും കടുവയെത്തി

സുൽത്താൻബത്തേരി : കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്റെ ജഡം മറവുചെയ്ത കുഴി മാന്തിത്തുറക്കാൻ വീണ്ടും കടുവയെത്തി. വടക്കനാട് പണയമ്പത്താണ് സംഭവം. ചൊവ്വാഴ്ച വൈകീട്ട് 4.30- ഓടെയാണ് പുത്തൻപുര ഭാസ്കരന്റെ വയലിൽ കെട്ടിയ 6മാസം ഗർഭിണിയായ പശുവിനെ കടുവ കൊന്നത്. സമീപത്തെ കമുകിൻതോട്ടത്തിൽ അടയ്ക്ക പെറുക്കാനെത്തിയവരാണ് പശുവിനെ കടുവ ആക്രമിക്കുന്നത് കണ്ടത്. ഇവർ ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ സംഘടിച്ച് സ്ഥലത്തെത്തിയപ്പോഴേക്കും കടുവ ഇവിടെനിന്നും മാറിയിരുന്നു. വനപാലകരുടെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം രാത്രിയോടെ പശുവിന്റെ ജഡം സമീപത്തെ തോട്ടത്തിൽ … Read more

പൊഴുതനയിൽ മോഷണം പതിവാകുന്നു; നാലുമാസത്തിനിടയിൽ നാലിടങ്ങളിൽ കവർച്ച

പൊഴുതനയിൽ മോഷണം പതിവാകുന്നു; നാലുമാസത്തിനിടയിൽ നാലിടങ്ങളിൽ കവർച്ച

പൊഴുതന: പൊഴുതന പഞ്ചായത്തിൽ മോഷണം പതിവാകുന്നു. പലസ്ഥലങ്ങളിലായി മോഷണം നടന്നിട്ടും ഇതുവരെ കള്ളനെ പിടികൂടാനായിട്ടില്ല. വീടുകളും കടകളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് കവർച്ച പതിവായതോടെ രാത്രികാലങ്ങളിൽ പ്രദേശത്തെ ജനങ്ങളുടെ സമാധാനം നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. കഴിഞ്ഞദിവസം പുലർച്ച ആനോത്ത് ജങ്ഷനിൽ ആളില്ലാത്ത വീട് കുത്തിതുറന്ന് കള്ളന്മാർ സാധനങ്ങൾ മോഷ്ടിച്ചു. മംഗരതൊടി ആഷ്റഫിന്റെ വീട്ടിൽ കുടുംബം ആശുപത്രിയിൽ പോയപ്പോഴാണ് മോഷ്ടാക്കൾ വീട്കുത്തി പൊളിച്ചത്. കഴിഞ്ഞ നാലുമാസത്തിനിടയിൽ പൊഴുതന പഞ്ചായത്തിലെ നാലോളം സ്ഥലങ്ങളിലാണ് കള്ളൻ കയറിയത്. ഒരാഴ്ച മുമ്പ് അത്തിമൂല കാരറ്റ ശിവക്ഷേത്രം … Read more