പോക്സോ; പ്രതിക്ക് 11 വർഷം തടവ്

പോക്സോ; പ്രതിക്ക് 11 വർഷം തടവ്

മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് പതിനൊന്ന് വർഷത്തെ തടവും പത്തു ലക്ഷംരൂപ പിഴയും. കുഞ്ഞോം എടച്ചേരി വീട്ടിൽ ബാബു (46) വിനെയാണ് കൽപറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്‌ജി കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 2021 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. മാർച്ചുമുതൽ അഞ്ചുമാസം വരെയുള്ള കാലയളവിൽ പ്രതി പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ തൊണ്ടർനാട് എസ്.എച്ച്.ഒ ആയിരുന്ന ബിജു ആന്റണി കേസിൽ ആദ്യാന്വേഷണം നടത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും തുടർന്ന് എസ്.എച്ച്.ഒ … Read more

ക്ഷേത്ര കവർച്ച; പ്രതികൾ പൊലീസ് പിടിയിൽ

ക്ഷേത്ര കവർച്ച; പ്രതികൾ പൊലീസ് പിടിയിൽ

പിടിയിലായ പ്രതികൾ വടുവഞ്ചാൽ: ചെല്ലങ്കോട് കരിയാത്തൻ ക്ഷേത്രത്തിൽ മോഷണം. പ്രായപൂർത്തിയാകാത്ത ഒരാളടക്കം മൂന്നു പേർ കൽപറ്റയിൽ പൊലീസിന്‍റെ പിടിയിലായി. നാലാമത്തെ പ്രതി ഓടി രക്ഷപ്പെട്ടു. കോഴിക്കോട് പെരുമണ്ണ സ്വദേശി കെ. മുഹമ്മദ് സിനാൻ (20), കോഴിക്കോട് കരുവട്ടൂർ പറമ്പിൽ ബസാർ സ്വദേശി റിഫാൻ (20) എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. മൂന്ന് പ്രതികളെയും മേപ്പാടി സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു. ഇവരെ കൽപറ്റ കോടതിയിൽ പിന്നീട് ഹാജരാക്കുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. ക്ഷേത്ര ഭണ്ഡാരം … Read more

പണി പൂർത്തിയായിട്ടും മേപ്പാടി പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രം വിശ്രമത്തിൽ

പണി പൂർത്തിയായിട്ടും സർക്കാർ വിശ്രമകേന്ദ്രം വിശ്രമത്തിൽ

ഉദ്ഘാടനം കാത്തിരിക്കുന്ന മേപ്പാടി പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രം മേപ്പാടി: നവീകരണ പ്രവൃത്തി ഏതാണ്ട് പൂർത്തിയായിട്ടും മേപ്പാടി പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രം വിശ്രമത്തിൽ. കേന്ദ്രത്തിന്‍റെ ഉദ്ഘാടനം എന്നു നടക്കുമെന്നറിയാതെ ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് നിർമിക്കപ്പെട്ടതും ചരിത്ര പ്രാധാന്യമുള്ളതുമാണ് മേപ്പാടി ഗവ. വിശ്രമകേന്ദ്രം. രണ്ടു കോടി 65 ലക്ഷം രൂപ വകയിരുത്തി 10 മുറികളുള്ള പുതിയ ഇരുനില കെട്ടിടവും മൂന്നു മുറികളുള്ള പഴയ കെട്ടിടത്തിന്‍റെ നവീകരണവുമാണ് ഇപ്പോൾ നടത്തിയത്. ഫർണിച്ചർ ജോലികളും വെള്ളമെത്തിക്കുന്ന ജോലിയും മാത്രമേ ഇനി … Read more

പനമരത്തും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വൻ നാശം

മഴ പനമരത്ത് വൻ നാശം; ഗതാഗത തടസ്സം

കനത്ത മഴയിൽ പനമരം ചെങ്ങാടക്കടവിലെ വീടിന് മുകളിൽ കവുങ്ങ് പൊട്ടിവീണപ്പോൾ പനമരം: പനമരത്തും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വൻ നാശം. മരം കടപുഴകി ഗതാഗത തടസ്സമുണ്ടായി. വൈദ്യുതിയും മുടങ്ങിയതോടെ നാലു മണിക്കൂർ ജനജീവിതം സ്തംഭിച്ചു. ചെങ്ങാടക്കടവിലെയും പരിസരങ്ങളിലെയും വീടുകൾക്ക് മുകളിലും മരം വീണു. വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. ഞായറാഴ്ച വൈകീട്ട് 6.30ന് ആരംഭിച്ച ശക്തമായ മഴ രാത്രി പത്തര വരെ തുടർന്നു. കാറ്റിനെ തുടർന്ന് പനമരം പാലം അപ്രോച് റോഡ് സൈഡിൽ … Read more

വയനാട് മെഡിക്കൽ കോളജ്; ആദ്യ എം.ബി.ബി.എസ് ബാച്ച് പ്രവേശനോത്സവം ആഘോഷമായി

വയനാട് മെഡിക്കൽ കോളജ്; ആദ്യ എം.ബി.ബി.എസ് ബാച്ച് പ്രവേശനോത്സവം ആഘോഷമായി

മന്ത്രിമാരായ വീണാ ജോർജ്, ഒ.ആർ. കേളു, ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ തുടങ്ങിയവർ വയനാട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് ബാച്ചിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കൊപ്പം മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിലെ ആദ്യ എം.ബി.ബി.എസ് ബാച്ച് വിദ്യാർഥികളുടെ പ്രവേശനോത്സവം നാടിന്‍റെ ആഘോഷമായി. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി-അമ്പുകുത്തിയിൽ 28 ഏക്കറിൽ എല്ലാ സൗകര്യങ്ങളോടെയുമുള്ള മെഡിക്കൽ കോളജ് കാമ്പസ് ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസത്തിനായി സംസ്ഥാനത്തുതന്നെ സൗകര്യങ്ങളൊരുക്കുകയെന്നത് സർക്കാറിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണ്. എല്ലാ ജില്ലകളിലും സർക്കാർ … Read more

നടവയലിലും വീട്ടിമൂലയിലും കാട്ടാനയുടെ പരാക്രമം

നടവയലിലും വീട്ടിമൂലയിലും കാട്ടാനയുടെ പരാക്രമം

പനമരം: നടവയലിൽ നാലു മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനയുടെ വിളയാട്ടം. കഴിഞ്ഞദിവസം രാത്രി ഇറങ്ങിയ കാട്ടാന ജനവാസ മേഖലയിലെത്തി കൃഷി നശിപ്പിച്ചു. വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള ക്രാഷ് ഗാർഡ് വേലിയുടെ പണികൾ മന്ദഗതിയിലായതാണ് ആനകളിറങ്ങാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ രാത്രി ഒരു മണിയോടെ ഇറങ്ങിയ കാട്ടാന വെളുത്തേടത്തുപറമ്പിൽ ചിന്നമ്മ, ജിമ്മി, ടോമി, വടക്കാഞ്ചേരി ജോസ് മാത്യു, തോമസ്, കണ്ടെത്ത് ജോയി എന്നിവരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്. കൃഷികൾ നശിപ്പിച്ച ശേഷം കണ്ടെത്ത് ജോയിയുടെ കൃഷിയിടത്തിൽ നിലയുറപ്പിച്ച കാട്ടാനയെ … Read more

യാത്രക്കാരുടെ മനം നിറച്ച് സുൽത്താൻ ബത്തേരിയുടെ ഗ്രാമവണ്ടി

യാത്രക്കാരുടെ മനം നിറച്ച് സുൽത്താൻ ബത്തേരിയുടെ ഗ്രാമവണ്ടി

ബത്തേരി : യാത്രക്കാരുടെ മനം നിറച്ച് സുൽത്താൻ ബത്തേരിയുടെ ഗ്രാമവണ്ടി യാത്ര തുടരുന്നു. ഉൾപ്രദേശങ്ങളിൽ ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് പുറമെ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള സൗകര്യമെന്ന നിലയിൽകൂടിയാണ് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ വകയിരുത്തി ഗ്രാമവണ്ടി ആരംഭിച്ചത്. സേവനം കൂടുതൽ കാര്യക്ഷമമാക്കാൻ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ ശക്തമായ പിന്തുണയും ലഭിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ സി.സി–അത്തിനിലം–മൈലമ്പാടി–മീനങ്ങാടി റൂട്ടിൽ ആരംഭിച്ച സർവീസ് ഇന്ന് ഒരു വർഷം പിന്നിടുമ്പോൾ യാത്രക്കാരുടെ … Read more

വീട്ടുവളപ്പിൽ കഞ്ചാവുവളർത്തൽ; ചെറുമകനും മുത്തശ്ശിക്കും തടവും പിഴയും

വീട്ടുവളപ്പിൽ കഞ്ചാവുവളർത്തൽ; ചെറുമകനും മുത്തശ്ശിക്കും തടവും പിഴയും

മാനന്തവാടി: വീട്ടുവളപ്പിൽ കഞ്ചാവു നട്ടുവളർത്തിയ കേസിൽ ചെറുമകനും മുത്തശ്ശിക്കും കഠിന തടവും പിഴയും. മാനന്തവാടി കല്ലുമൊട്ടംകുന്ന് പുത്തൻപുരയ്ക്കൽ വീട്ടിൽ ഷോൺ ബാബു (27), മുത്തശ്ശി പുത്തൻപുരയ്ക്കൽ ടി.പി. ത്രേസ്യാമ്മ (76) എന്നിവരെയാണ് കൽപറ്റ അഡ്ഹോക്ക് – 11 (എൻ.ഡി.പി.എസ്. സ്പെഷൽ കോടതി) ജഡ്‌ജി വി. അനസ് ശിക്ഷിച്ചത്. 2017 ആഗസ്റ്റ് ഏഴിനായിരുന്നു കേസിനാസ്പദ സംഭവം. ഷോൺ ബാബുവിന് മൂന്നുവർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ നാലു മാസം തടവ് അനുഭവിക്കണം. ത്രേസ്യാമ്മയെ … Read more